Latest News

കണ്ണൂർ വിമാനത്താവളത്തിൽ സന്ദർശക ഗാലറി തുറന്നു

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സന്ദർശകർക്ക് ഇനി പാസെടുത്ത് പ്രവേശിക്കാം. വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും ഉൾപ്പടെയുള്ള എയർസൈഡിലെ കാഴ്ചകൾ കാണാനും ടെർമിനൽ കെട്ടിടത്തിലുമായി രണ്ടു ഗാലറികളാണ് ഒരുക്കിയിരിക്കുന്നത്.[www.malabarflash.com] 

എയർസൈഡ് പാസിന് 100 രൂപയും ടെർമിനൽ കെട്ടിടത്തിൽ 50 രൂപയുമാണു നിരക്ക്. പാസുകൾ വിതരണം ചെയ്യാൻ തുടങ്ങിയതുമുതൽ നിരവധി പേരാണ് വിമാനത്താവളത്തിലെ കാഴ്ചകൾ ആസ്വദിക്കാനെത്തുന്നത്.

ടെർമിനൽ കെട്ടിടത്തിന്‍റെ പുറംഭാഗത്തായി സജ്ജീകരിച്ച എയർസൈഡ് ഗാലറി വഴി എപ്രണിലെയും റൺവേയിലെയും കാഴ്ചകൾ അടുത്തുകാണാം. ടെർമിനൽ കെട്ടിടത്തിനകത്തുള്ള സന്ദർശക ഗാലറിയിലിരുന്നു ചുമർചിത്രങ്ങളും മറ്റു സജ്ജീകരണങ്ങളും കാണാനും കഴിയും.

ഉദ്ഘാടനം മുതൽത്തന്നെ വിമാനത്താവളം കാണാനായി നിരവധി പേർ എത്തുന്നുണ്ട്. പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയതിനുശേഷവും സന്ദർശകരുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടില്ല.

ഉദ്ഘാടന തലേന്ന് അർധരാത്രി വരെ സന്ദർശകരുടെ ഒഴുക്കായിരുന്നു. മറ്റു ജില്ലകളിൽനിന്നും കർണാടകയിൽനിന്നും വിമാനത്താവളം കാണാനെത്തുന്നവരുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.