Latest News

പഴയങ്ങാടിയിലെ ജ്വല്ലറി കവര്‍ച്ച; സൂത്രധാരനെ തിരിച്ചറിഞ്ഞതായി സൂചന

പഴയങ്ങാടി: പഴയങ്ങാടിയിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ കവർച്ച നടത്തിയ സംഘത്തിലെ സൂത്രധാരനെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ബസ് സ്റ്റാൻഡിനു സമീപത്തെ അല്‍ഫത്തീബി ജ്വല്ലറിയില്‍നിന്നും ഒരുകോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും രണ്ടുലക്ഷം രൂപയും കവര്‍ന്ന സംഭവത്തിനു പിന്നില്‍ പഴയങ്ങാടി സ്വദേശിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.[www.malabarflash.com]

പോലീസ് പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടതോടെ പഴയങ്ങാടി മേഖലയിലുള്ള ചിലര്‍ നാട്ടില്‍നിന്നും മുങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കവര്‍ച്ചാസംഘം മാടായിപ്പാറയില്‍ മണിക്കൂറുകളോളം ഒത്തുകൂടി അവസാനവട്ട ഒരുക്കം നടത്തിയതിനുശേഷമാണ് കവര്‍ച്ച നടത്തി രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കവര്‍ച്ചാസംഘം മാടായിപ്പാറയില്‍ ഒത്തുകൂടിയ സ്ഥലത്തുനിന്നും ചില തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. 

വെങ്ങര റെയില്‍വേ ഗേറ്റ് വഴി കടന്ന് സ്വര്‍ണവുമായി സംഘം ട്രെയിനില്‍ മംഗളൂരുവിലേക്കു കടന്നതായാണു സൂചന. കര്‍ണാടകയിലെ പുത്തൂരില്‍ രണ്ടു വര്‍ഷം മുമ്പ് നടന്ന ഒരു ജ്വല്ലറി കവര്‍ച്ചയുമായി സമാന സ്വഭാവമുള്ളതായതിനാല്‍ അന്വേഷണസംഘം ഇക്കാര്യവും പരിശോധിക്കുന്നുണ്ട്.

മോഷ്ടാക്കള്‍ എത്തിയ വാഹനം കണ്ടെത്താനുള്ള ശ്രമവും ഊര്‍ജിതമാക്കി. വിവിധ സ്ഥലങ്ങളിലെ പത്തോളം നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിച്ചുവരികയാണ്. 

കവര്‍ച്ച നടന്ന ദിവസത്തെയും അതിനുമുമ്പും ശേഷവുമുള്ള പതിനാലായിരത്തിലേറെ ഫോണ്‍കോളുകളും പരിശോധിച്ചുവരികയാണ്. മുട്ടം, എട്ടിക്കുളം ഭാഗങ്ങളിലെ ടവറുകള്‍ വഴി കടന്നുപോയ ഫോണുകളിലെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. 

കവര്‍ച്ചയ്ക്കുശേഷം ജ്വല്ലറിയിലെ നിരീക്ഷണ കാമറ സ്‌പ്രേ പെയിന്‍റ് അടിച്ചു നശിപ്പിച്ചതും നിരീക്ഷണ കാമറയുടെ ഡിവിആര്‍ സംവിധാനം കടത്തിക്കൊണ്ടുപോയതും മോഷ്ടാക്കളെ തിരിച്ചറിയാനുള്ള സാധ്യത ഇല്ലാതാക്കിയിരുന്നു. 

ഗുഡ്‌സ് ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊഴിയാണു നിര്‍ണായകമായത്. ജ്വല്ലറിയില്‍ സാധനങ്ങള്‍ ഇറക്കാന്‍ വന്ന ഇയാള്‍ കടയുടെ മുന്നില്‍ ഒരാള്‍ നില്‍ക്കുന്നതു കണ്ട് അന്വേഷിച്ചപ്പോള്‍ ഷട്ടര്‍ നന്നാക്കുകയാണെന്നും കടയുടമയും ജീവനക്കാരും പള്ളിയില്‍ പോയതാണെന്നും പറഞ്ഞു. ഗുഡ്സ് ഓട്ടോറിക്ഷാഡ്രൈവറിൽനിന്നും പ്രതി സംസാരിച്ച ഭാഷാശൈലി മനസിലാക്കിയ അന്വേഷണസംഘം പഴയങ്ങാടി ഭാഗത്തുള്ളയാളാണു പ്രതിയെന്ന് വിലയിരുത്തുകയും ഓട്ടോറിഷ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വട്ട മുഖമുള്ള മോഷ്ടാവിന്‍റെ രേഖാചിത്രം തയാറാക്കുകയുമായിരുന്നു.

അടുത്ത ദിവസങ്ങളില്‍ തന്നെ പ്രതികള്‍ പിടിയിലാകുമെന്നാണ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാൽ നല്‍കുന്ന സൂചന.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.