തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ 24 മണിക്കൂറിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയയാൾ പിടിയിൽ. ചെറുതാഴം പരത്തി ഹൗസിൽ വിജേഷിനെ (37) ആണ് കണ്ണൂർ എസ്പിയുടെ സ്ക്വാഡ്കാസര്കോട് നിന്നും പിടികൂടിയത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.[www.malabarflash.com]
വിജേഷ് ആർഎസ്എസ് അനുഭാവിയാണെന്നു പോലീസ് പറഞ്ഞു. പോലീസ് ഹൈടെക് സെല്ലിന്റെ അന്വേഷണത്തിൽ കണ്ണൂർ സ്വദേശിയുടേതാണെന്ന് ഫോൺ നന്പർ എന്ന് നേരത്തേ കണ്ടെത്തിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫോണിലേക്കാണ് ശനിയാഴ്ച ഉച്ചയോടെ വധഭീഷണിയുമായി വിളിയെത്തിയത്.
സന്ദേശമെത്തുന്പോൾ മുഖ്യമന്ത്രി ചെന്നൈയിൽ ആശുപത്രിയിലായിരുന്നു. വധഭീഷണിയെ തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വിജേഷ് ആർഎസ്എസ് അനുഭാവിയാണെന്നു പോലീസ് പറഞ്ഞു. പോലീസ് ഹൈടെക് സെല്ലിന്റെ അന്വേഷണത്തിൽ കണ്ണൂർ സ്വദേശിയുടേതാണെന്ന് ഫോൺ നന്പർ എന്ന് നേരത്തേ കണ്ടെത്തിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫോണിലേക്കാണ് ശനിയാഴ്ച ഉച്ചയോടെ വധഭീഷണിയുമായി വിളിയെത്തിയത്.
സന്ദേശമെത്തുന്പോൾ മുഖ്യമന്ത്രി ചെന്നൈയിൽ ആശുപത്രിയിലായിരുന്നു. വധഭീഷണിയെ തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
No comments:
Post a Comment