മോക്ഷത്തിനായി മൃതദേഹങ്ങള്‍ നദിയില്‍ ഒഴുക്കുക പതിവാണ്. എന്നാല്‍ ഇത്രയധികം മൃതദേഹങ്ങള്‍ ഒന്നിച്ച് കാണപ്പെട്ടതാണ് സംശയം ജനിപ്പിച്ചിരിക്കുന്നത്. കാണ്‍പൂര്‍, ഉന്നാവോ ഭരണകൂടങ്ങള്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഒപ്പം അന്ത്യകര്‍മ്മങ്ങള്‍ നടത്താനുള്ള ക്രമീകരണത്തിനും നിര്‍ദേശം നല്‍കി.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനെ മൃതദേഹങ്ങള്‍ കാണപ്പെട്ട സ്ഥലത്തേക്ക് അയച്ചുകഴിഞ്ഞു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment