പെര്‍ള: [www.malabarflash.com] ഗള്‍ഫില്‍ ജോലിക്കിടയില്‍ കൈവിരലുകള്‍ അറ്റു ജീവിതം വഴിമുട്ടിയ യുവാവിനെ കമ്പനി അധികൃതര്‍ കൈയൊഴിഞ്ഞതില് മനം നൊന്താണെന്നു പറയുന്നു റെയില്‍വെ സ്റ്റേഷന് വിശ്രമ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള,ശിവഗിരി, ബെദിയാറിലെ നാരായണമൂല്യയുടെ മകന് ബി.കൃഷ്ണ(30) യെ ആണ് കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുവര്‍ഷം മുമ്പ് മംഗ്ളൂരുവിലെ ഒരു കമ്പനി മുഖാന്തിരം കൃഷ്ണ മസ്ക്കത്തിലേയ്ക്കു പോയിരുന്നു. അവിടെ മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലി നോക്കിവരുന്നതിനിടയില് കൃഷ്ണയുടെ വലതു കൈയിലെ അഞ്ചുവിരലുകളും അറ്റുപോവുകയും ചെയ്തു. ഏറെ മാസത്തെ ചികിത്സയ്ക്കു ശേഷം ആറുമാസം മുമ്പാണ് ഇയാള്‍ നാട്ടില്‍ തിരികെ എത്തിയത്. അതിനുശേഷം ജീവിതം വഴിമുട്ടിയ യുവാവ് കടുത്ത നിരാശയിലായിരുന്നു.മറ്റു ജോലികളൊന്നും ചെയ്യാന്‍ കഴിയാത്തതിനാല്‍ മസ്ക്കത്തിലേയ്ക്കു കൊണ്ടുപോയ മംഗ്ളൂരുവിലെ കമ്പനിയെ സമീപിച്ച് എന്തെങ്കിലും ജോലി നല്‍കണമെന്ന് കൃഷ്ണന് ആവശ്യപ്പെട്ടിരുന്നതായി പറയുന്നു. ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് അറിയിച്ചിരുന്നുവെങ്കിലും ജോലി നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസവും ജോലി ആവശ്യവുമായി കൃഷ്ണ മംഗ്ളൂരുവിലെ കമ്പനിയിലേയ്ക്ക് പോയിരുന്നു. പിന്നീട് ട്രെയിനില്‍ കാസര്കോട്ടെത്തിയശേഷമാണ് റെയില്‍വെ സ്റ്റേഷന് വിശ്രമമുറിയില്‍ മുറിയെടുത്തത്. മൃതദേഹം കാസര്‍കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി സംസ്കരിച്ചു. ഭാഗീരഥിയാണ് കൃഷ്ണയുടെ മാതാവ്. രാജേഷ്, ഹരിണാക്ഷി സഹോദരങ്ങളാണ്.
Home
Kasaragod
Obituary
Suicide
യന്ത്രത്തില്‍ കുടുങ്ങി കൈവിരലുകളറ്റ യുവാവ് റെയില്‍വെ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍
യന്ത്രത്തില്‍ കുടുങ്ങി കൈവിരലുകളറ്റ യുവാവ് റെയില്‍വെ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍
പെര്‍ള: [www.malabarflash.com] ഗള്‍ഫില്‍ ജോലിക്കിടയില്‍ കൈവിരലുകള്‍ അറ്റു ജീവിതം വഴിമുട്ടിയ യുവാവിനെ കമ്പനി അധികൃതര്‍ കൈയൊഴിഞ്ഞതില് മനം നൊന്താണെന്നു പറയുന്നു റെയില്‍വെ സ്റ്റേഷന് വിശ്രമ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള,ശിവഗിരി, ബെദിയാറിലെ നാരായണമൂല്യയുടെ മകന് ബി.കൃഷ്ണ(30) യെ ആണ് കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുവര്‍ഷം മുമ്പ് മംഗ്ളൂരുവിലെ ഒരു കമ്പനി മുഖാന്തിരം കൃഷ്ണ മസ്ക്കത്തിലേയ്ക്കു പോയിരുന്നു. അവിടെ മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലി നോക്കിവരുന്നതിനിടയില് കൃഷ്ണയുടെ വലതു കൈയിലെ അഞ്ചുവിരലുകളും അറ്റുപോവുകയും ചെയ്തു. ഏറെ മാസത്തെ ചികിത്സയ്ക്കു ശേഷം ആറുമാസം മുമ്പാണ് ഇയാള്‍ നാട്ടില്‍ തിരികെ എത്തിയത്. അതിനുശേഷം ജീവിതം വഴിമുട്ടിയ യുവാവ് കടുത്ത നിരാശയിലായിരുന്നു.മറ്റു ജോലികളൊന്നും ചെയ്യാന്‍ കഴിയാത്തതിനാല്‍ മസ്ക്കത്തിലേയ്ക്കു കൊണ്ടുപോയ മംഗ്ളൂരുവിലെ കമ്പനിയെ സമീപിച്ച് എന്തെങ്കിലും ജോലി നല്‍കണമെന്ന് കൃഷ്ണന് ആവശ്യപ്പെട്ടിരുന്നതായി പറയുന്നു. ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് അറിയിച്ചിരുന്നുവെങ്കിലും ജോലി നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസവും ജോലി ആവശ്യവുമായി കൃഷ്ണ മംഗ്ളൂരുവിലെ കമ്പനിയിലേയ്ക്ക് പോയിരുന്നു. പിന്നീട് ട്രെയിനില്‍ കാസര്കോട്ടെത്തിയശേഷമാണ് റെയില്‍വെ സ്റ്റേഷന് വിശ്രമമുറിയില്‍ മുറിയെടുത്തത്. മൃതദേഹം കാസര്‍കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി സംസ്കരിച്ചു. ഭാഗീരഥിയാണ് കൃഷ്ണയുടെ മാതാവ്. രാജേഷ്, ഹരിണാക്ഷി സഹോദരങ്ങളാണ്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
കുമ്പള: പേരാലില്‍ ഉപതിരഞ്ഞെടുപ്പിനിടെ കുമ്പള മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി.എച്ച് റംലയെ മുസ്ലിം ലീഗ് പഞ്ചായ...
-
ഡെറാഢൂണ്‍: കരഞ്ഞ് ഒച്ചയുണ്ടാക്കിയതിന് മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ കാല് ആശുപത്രി വാര്ഡന് ഒടിച്ചു. ഉത്തരാഖണ്ഡിലെ റൂ...
-
എടപ്പാൾ: തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒത്താശ ചെയ്തെന്നു കരുതുന്ന മാതാവും അറസ്റ്റിൽ. മുഖ്യപ്രതിയായ തൃത്താല സ്വദേശി കാ...
-
ദേളി: വിശുദ്ധ റബീഉല്‍ അവ്വലിനോടനുബന്ധിച്ച് നവമ്പര്‍ 18ന് ദേളി ജാമിഅ സഅദിയ്യയില്‍ ആരംഭിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന...


No comments:
Post a Comment